യു.കെ.വാര്‍ത്തകള്‍

കുട്ടികളെ തല്ലുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി

കുട്ടികളെ തല്ലുന്നതോ ശാരീരികമായി ഉപദ്രവിക്കുന്നതോ ഒഴിവാക്കണമെന്നും കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍.

വെയില്‍സിലേയും സ്‌കോട്‌ലന്‍ഡിലേയും പോലെ ശാരീരിക ശിക്ഷകള്‍ നിരോധിക്കാന്‍ ഇംഗ്ലണ്ട് സര്‍ക്കാരും ആലോചിക്കുകയാണ്. പുതിയ നിയമത്തിലൂടെ നിരോധനം കൊണ്ടുവരാന്‍ ആലോചനയുണ്ടെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു.

ഉടന്‍ ഒരു നിയമ മാറ്റമല്ല ആലോചിക്കുന്നത്, വിദഗ്ധരുമായി സംസാരിച്ച ശേഷമാണ് തീരുമാനം നടപ്പാക്കുക. നിര്‍ദ്ദേശം എങ്ങനെ പ്രായോഗികമാക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഈ അടുത്ത് കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് റേച്ചല്‍ ഡിസൂസ ആവശ്യമുന്നയിച്ചിരുന്നു. ഉടന്‍ നിയമം കൊണ്ടുവരില്ലെന്നും ആലോചിക്കാമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശം. നേരത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയിരുന്നു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions