യു.കെ.വാര്‍ത്തകള്‍

ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തണം; പൊലീസിനെതിരെ വടിയെടുത്തു ഹോം സെക്രട്ടറി

ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ഹോം സെക്രട്ടറി. 18 ബില്യണ്‍ പൗണ്ട് ചെലവിട്ടുള്ള പരിഷ്‌കാരങ്ങളിലാണ് പുതിയ നിബന്ധനകളും വരുന്നത്. കാലങ്ങള്‍ നീണ്ട പൊലീസ് സേവനങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് ഹോം സെക്രട്ടി ഷബാന മഹ്‌മൂദ്. കുറ്റകൃത്യങ്ങളില്‍ അടുത്ത നിമിഷം നടപടിയെടുക്കുന്നതാണ് പ്രധാനം.

ഇംഗ്ലണ്ടിലും വെയില്‍സിലും 999 കോള്‍ ലഭിച്ചാല്‍ 15 മിനിറ്റിലും പ്രാദേശിക മേഖലയില്‍ 20 മിനിറ്റിലും എത്തണം. 999 കോളുകള്‍ക്ക് പത്തു സെക്കന്‍ഡില്‍ മറുപടി നല്‍കണം.

വേണ്ടത്ര മികച്ച സേവനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. വിദഗ്ധരെ നിയോഗിച്ച് സേവനം മെച്ചമാക്കാന്‍ നടപടിയുണ്ടാകും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ മണിക്കൂറില്‍ കുറ്റകൃത്യങ്ങളുടെ എണ്ണമേറുമ്പോള്‍ പൊലീസിന്റെ ജാഗ്രത അനിവാര്യമാണ്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണം. സുരക്ഷിത ജീവിതം ഉറപ്പാക്കാന്‍ പൊലീസ് സേവനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഹോം സെക്രട്ടറി പറഞ്ഞു.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions